Sunday, February 22, 2009

(Sathyam computers Chairman Mr.Raju പരസ്യമായി കുറ്റ പ്രഖ്യാപനം നടത്തിയ ദിവസം ഞാന്‍ ഇതു എഴുതിയതാണ്, പക്ഷെ അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇതു publish ചെയ്യുന്നത്.)

ആവിഷ്കാരം :{sathyam chairman raaju}ന്റെ പറ്റിപ്പ്‌ കഥ.

വിരോധാഭാസം :സത്യം എന്ന പേരുള്ള company ഏറ്റവും വലിയ കള്ളം ചെയ്തു.

എഴുതിയത് : കിഷോര്‍ പണിയൊന്നുമില്ല.

കോപ്പിറൈറ്റ് : ചോദിച്ചില്ല!

നിയമപ്രശ്നങ്ങള്‍ :അറിയില്ല.

ചോദിച്ചാല്‍ :പറയില്ല!

(കഥപറയുമ്പോള്‍ എന്ന സിനിമയിലെ "വ്യത്തസ്തനാമൊരു ബാര്‍ബറാം ബാലനെ” എന്ന പാട്ടിന്റെ ഈണത്തിലും താളത്തിലും പാടുക!)

വ്യതസ്തനാമൊരു രാമല്‍ിംഗ് രാജുവിനെ

{SATYAM}തില്ലാരും തിരിച്ച്ചറിഞില്ല

{IT marketil} തലവനാം രാജു

വെറുമൊരു രാഞുവല്ല ഇവന്‍ ഒരു കാലൻ.

രാജു ഒരു കാലൻ

കള്ളം ഒരു ശീലം അതി ലോലന്‍

പറ്റിപ്പു വേലന്‍

ജന തൊഴാന്‍ നമ്മുടെ രാജു രാജു...

കള്ള കണക്കുള്ള balance sheet മായെത്തി

{companiye} മിനുക്കുന്ന വീര പരാക്രമി

{stockmarket}ലെ വില കൂടാന്‍, {investors}നെ പറ്റിച്

{balance sheet} മുഴുവന്‍ കള്ളക്കണക്ക് എഴുതി ...

ആന്ധ്രയില്‍ നിന്ന്ന്നും വേരറ്റ് രാജു

ഒന്ന്ന്നുമേ അറിയാത്ത പാവത്തിനെ പോലെ

എല്ലാം തുറന്നു പറഞ്ഞ കള്ളന്‍

world ബാങ്ക് നെ പറ്റിച്, ചീതപേര് വാങ്ങീ

ഹായ് ഹായ് ഹായ്...

world ബാങ്കിനെ പറ്റിച് ചീതപേര് വാങ്ങി

മൊത്തത്തില്‍ പറ്റിപ്പുള്ള മനസാണ് രാജു

കള്ളവും പറ്റിപ്പും ഒന്നിച്ചു ചേരുമ്പോള്‍

നിലംതോടാത്ത ക്ഷഔര പ്രവീണം

വെത്യസ്തനായൊരു കള്ളനാം രാജുവിനെ

മൊത്തത്തില്‍ നമ്മള്‍ തിരിച്ച്ചറിയുന്നു

{andrapradesh}ന്റെ അഭിമാനാമാകും

രാമല്‍ിംഗ് രാജു ഇപ്പൊ മൊത്തം മുങ്ങി.

ശുഭം!

Sunday, February 15, 2009

അറിവ്

അറിവില്ലെന്നത് ഞാ‍ന്‍ അറിഞ്ഞേന്‍ കാരണം,

അറിവ് സംബാതിക്കാന്‍ ഞാ‍ന്‍ തുനിഞ്ഞേ,

അതിനാല്‍ ഞാ‍ന്‍ അറിഞ്ഞു, ബുദ്ധിയാനേന്‍ കുറവ്
ബുദ്ധിനേടുവാൻ എന്തുചെയ്യും എന്ന്

ബുദ്ധിമുട്ടി ഞാന്‍ ചിന്തിച്ചതുതൻ

യെൻ ബുദ്ധിമോശമല്ലെ എന്ന് ഞാ‍ന്‍ അറിഞ്ഞു
കാരണം ബുദ്ധി ഉണ്ടാവാന്‍ അറിവും,

അറിവ്ഉണ്ടാവാന്‍ ബുദ്ധിയും വേണമെന്ന

സത്യം ഞാ‍ന്‍ തിരിച്ചറിഞ്ഞു.
ഇതുരണ്ടും ഒട്ടില്ലതാനും എനിക്ക്

എന്നതും ഞാ‍ന്‍ തിരിച്ചറിഞ്ഞു.

പ്രണയധിനാശംസകള്‍



ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കവിതയാണ്. Valentine's Day special ആയി സമര്‍പ്പിക്കുന്നു.




അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.

ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.

സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്.

അമ്പലത്തിന്റെ അകാൽവിളക്കുക്കൽ തെളിയുന്ന സന്ധ്യയിൽ അവൽ അവനോട് ചോദിചു

“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിചുകൊണ്ടു്?“

ഞാന്‍ എന്തിന് ബ്ലോഗ് തുടങ്ങി?

ആവോ...
എനിക്ക് തന്നെ അറിയില്ല ഞാന്‍ എന്താ എഴുതാന്‍ പോണതെന്നു.
എഴുത്തും വായനയും കമ്മിയാണ്.
മലയാളം തീരെ അറിയില്ല.
വിവരം, വിവേചനം, ബുദ്ധി ഇതൊന്നും 7 അയലത്തു കൂടി പൊയിട്ടില്ല.
അപ്പോ, ഇതൊന്നും ഇല്ലാത്തവനാണല്ലൊ എല്ലാം ഉണ്ട് എന്നുള്ള അഹങ്കാരം.
ആ അഹങ്കാരം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്!

ഞാന്‍

ഞാന്‍ ആര് ?

മനുഷ്യന്‍ അറിവിന്റെ കൈലാസം കേരുമ്പോഴും ചോദിക്കുന്ന ഒരേയൊരു ചോദ്യം - ഞാന്‍ ആര് !

ബുദ്ധനും ശങ്കരനും തേടി നടന്നതും ഇതേ ചൊദ്യത്തിനുള്ള ഉത്തരത്തിനായിരുന്നു.

അവരും അറിഞില്ല!

ഇപ്പൊഴും ഉത്തരം കിട്ടാത്ത ഒരെയൊരു കാര്യം!